Category: Policy

Updates on government policies, administrative decisions, public schemes, and reforms from Kerala, India, and GCC countries. This section highlights key changes that affect citizens, expatriates, and global Malayalis.

  • നായകളുടെ ഉത്ഭവം 1500 വര്‍ഷങ്ഹള്‍ക്കു മുന്‍പ് ഏഷ്യയിലെന്ന് കണ്ടെത്തല്‍

    നായകളുടെ ഉത്ഭവം 1500 വര്‍ഷങ്ഹള്‍ക്കു മുന്‍പ് ഏഷ്യയിലെന്ന് കണ്ടെത്തല്‍

    നായയുടെ പൂര്‍വികര്‍ ചാരചെന്നായക്കളാണെന്നുള്ള പുടിയ കണ്ടു

    പിടിത്തവുമായി ശാസ്ത്രജ്ഞര്‍. യൂറോപ്പ് നിയര്‍ ഈസ്റ്റ്,സൈബീരിയ, സൗത്ത്

    ചൈന എന്നിവയാണ് നായക്കളുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഗവേഷകര്‍ നടത്തിയ

    പഠനങ്ങള്‍ എന്നാല്‍ സെന്‍ട്രല്‍ ഏഷ്യയില്‍ നിന്നാണ് നായ വിഭാഗം പ്രധാന

    ഉത്ഭവമെന്നാണ് ഇതിനെ കുറിച്ച് ലോകവ്യാപകയി നടന്നക്കുന്ന പഠനങ്ങളഅ#

    പുറത്തു വിടുന്ന വിവരം.38 രാജ്യങ്ങളില്‍  549 ഗ്രാങ്ങളില്‍ നിന്നായി 161

    തരത്തിലുള്ള 4500 നായയകളെ വ്യത്യസ്ഥ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം

    നടത്തിയിരുന്നത്.  ഏത് വിഭാഗത്തില്‍പെടുന്ന നായക്കള്‍ക്കാണ്

    പൂര്‍വികരമായി ഏറെ സാമ്യ എന്നായിരുന്നു ഗവേഷകര്‍ മുന്നോട്ട്  വച്ച

    രീതി.ഇതില്‍ നിന്നാണ് സെന്‍ട്രല്‍ ഏഷ്യയാണ് നായക്കളുടെ ഉത്ഭവ കേന്ദ്രം

    എന്നു കണ്ടെത്തിയത്. ആധുനിക മനുഷ്യന്റെ ഉത്ഭവം കിഴക്കന്‍

    ആഫ്രിരൃക്കയിലെന്നതിനോട് സമാനമായിരുന്നു ഈ കണ്ടെത്തലും. മംഗോളിയ

    നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്നു ജീവിച്ചിരിക്കുന്ന നായ വര്‍ഗ്ഗം

    വന്നതെന്നാണ്ാണ് പറയുന്നത്. ഏതാണ് 15000 വര്‍ഷങ്ങള്‍ക്ക്

    മുന്‍പ്.ഗവേഷകര്‍   ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍   നാഷ്ണല്‍

    അക്കാദമി ഓഫ് സയന്‍സിനുമുന്നില്‍ തിങ്കളാഴ്ച സമര്‍പ്പിക്കും. കൊര്‍ണല്‍

    യൂണിവേഴ്‌സിറ്റിയിലെ ലുറ എം ഷാന്നോണ്‍ ആദം ആര്‍ ബോയ്‌കോ എന്നിവരാണ് ഡി

    എന്‍ എയുടെ അടിസ്ഥാനത്തില്‍ ഇത്തരം പരീക്ഷണം നടത്തിയത്. ഫോസിലുകളില്‍

    നി്‌നും കിട്ടിയ ഡിഎന്‍എ യും ഈ കണ്ടെത്തലുകളും ഈമേഖലയിലെ പഠനങ്ങള്‍ക്ക

    സാഹായകവും ആശാവഹവുമായ സൂചനയാണ് നല്‍കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ്

    യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗ്രേഗര്‍ ലാര്‍സണ്‍ വ്യക്തമാക്കി.

    ലാര്‍സണ്‍ ഈ പഠനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സെന്‍ട്രല്‍ ഏഷ്യ

    കേന്ദ്രീകരിച്ച കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ആധുനിക നായകളുടെ

    ഉത്ഭവത്തെ കുറിച്ച് താരതമ്യപഠനങ്ങള്‍ ആവശ്യമാണെന്നും  അദ്ദേഹം

    ചൂണ്ടിക്കാട്ടി.

    അന്താരാഷ്ട്ര തലത്തില്‍ ആദ്യമായാണ് മൂന്ന്  ഡിഎന്‍എ സാമ്പിളുകള്‍ വച്ച്

    ക്രോമസോമുകളേയും നൂക്ലിയസ്സ് സെല്ലുകളേയും y ക്രോമസോമുകളെ ആണ്‍

    നായക്കളില്‍ നിന്നും അമ്മയില്‍ നി്‌നും പരമ്പരാകൃതമായി

    ലഭിച്ചമൈറ്റോകോണ്‍ട്രിയ സെല്ലുലാര്‍ എനര്‍ജി മെഷീന്‍ തുടങ്ങിയ കാര്യങ്ങളെ

    പഠന വിധേയമാക്കുന്നതെന്നും ബോയ്‌കോ വ്യക്തമാക്കി. പലയിടങ്ങളിലും

    സഞ്ചരിച്ച്  രക്തസാമ്പിളുകള്‍ ശേഖരിച്ചതായി ബോയ്‌കോ അഭിപ്രായപ്പെട്ടു.