Blog

  • തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കേടായതായി റിപ്പോര്‍ട്ട്

    തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കേടായതായി റിപ്പോര്‍ട്ടുകള്‍. പതിനേഴ് സെക്കന്‍ഡ് നേരത്തേക്ക് തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലഘിച്ചുവെന്ന് ആരോപിച്ചാണ് തുര്‍ക്കി റഷ്യയുടെ സു-24 വിമാനം വെടിവെച്ചിട്ടത്. നവംബര്‍ 24 നായിരുന്നു സംഭവം. എന്നാല്‍ വിമാനം തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് റഷ്യയുടെ വദം. 

    സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഡാറ്റാകള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി റഷ്യ ക്ഷണിച്ചിരുന്നെങ്കിലും ബ്രിട്ടന്റേയും ചൈനയുടേയും വിദഗ്ദ്ധര്‍ മാത്രമാണ് ക്ഷണം സ്വീകരിച്ചത്. ബ്രിട്ടന്റേയും ചൈനയുടേയും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ലാബില്‍ വച്ച് റഷ്യന്‍ എന്‍ജീനിയര്‍മാര്‍ സീല്‍ ചെയ്ത ബ്ലാക്ക് ബോക്‌സ് പൊട്ടിച്ച് ഡാറ്റാ റിക്കോര്‍ഡറിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ ടെലിവിഷന്‍ തത്സമയം സംപ്രേഷണം ചെയ്തു. 

    യുകെയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മറ്റ് മിലിട്ടറി ചീഫുമാര്‍ക്ക് ഇതിന്റെ വീഡിയോ ലിങ്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഫ്‌ളൈറ്റ് റിക്കോര്‍ഡറില്‍ നിന്നുള്ള ഡാറ്റാകള്‍ തിങ്കളാഴ്ച തന്നെ ക്രൈംലിന്‍ പുറത്ത് വിട്ടിരുന്നു. ഇതില്‍ റഷ്യന്‍ വിമാനം സിറിയന്‍ അതിര്‍ത്തി ലംഘിച്ച് തുര്‍ക്കിയിലേക്ക് കടന്നതായി സൂചനകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇതിലെ ചില മെമ്മറികാര്‍ഡുകള്‍ക്ക് ഫ്‌ളൈറ്റ് തകര്‍ന്നപ്പോള്‍ കേട് സംഭവിച്ചതായി അഭ്യൂഹങ്ങളുണ്ട്. കേടായ മെമ്മറികാര്‍ഡിലെ വിവരങ്ങള്‍ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ച് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷനില്‍ ചില ഭാഗങ്ങള്‍ കാണാനില്ലെന്നും റഷ്യന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തലവന്‍ നികോലായ് പ്രിമാക് ചൂണ്ടിക്കാട്ടി. 

    തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിന് നഷ്ടപരിഹാരം നല്‍കാന്‍ തുര്‍ക്കി ബാധ്യസ്ഥമാണെന്ന് കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന റഷ്യന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് തുര്‍ക്കി നിഷേധിച്ചു. സംഭവത്തില്‍ മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ ഒരുക്കമല്ലെന്ന് തുര്‍ക്കി അറിയിച്ചു.

  • സ്‌കൂളില്‍ വിടാന്‍ നേരം പെണ്‍മക്കളെ ഉമ്മ നല്‍കി  യാത്രനല്‍കിയ ടാക്‌സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

    മകളെ സ്‌ക്കൂളില്‍ വിടാന്‍ നേരം ഉമ്മ നല്‍കിയതിന് ടാക്‌സി ഡ്രൈവര്‍ക്ക് ആറ് ദിവസത്തെ സസ്‌പെന്‍ഷന്‍. 

     നോര്‍ത്ത് യോര്‍ക് ഷെയറിലെ അറുപതുകരാനായ ചോമി കെംപിനാണ്  സസ്‌പെമന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ഇയാള്‍ക്ക് കുട്ടികളെ കൊണ്ട് വിടാനുള്ള അനുമതി നല്‍കാത്തതിനാലാണ് സസ്‌പെന്‍ഷന്‍ നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. 

    പിക്കെറിങ് ജൂനിയര്‍ സ്‌ക്കൂളില്‍ തന്റെ രണ്ടു പെണ്‍കുട്ടികളെ ഇറക്കിയ ശേഷകെട്ടിപ്പിടിച്ച ഉമ്മനല്‍കാറുണ്ട് എന്നാല്‍ സ്സപെന്‍ഷന് എന്തിനാണ് കിട്ടിയതെന്ന സഹപ്രവര്‍ത്തകരില്‍ നിന്നാണ് അറിഞ്ഞതെന്നാണ് കിംപ് പറയുന്നത്. ഗ്രമാത്തില്‍ നിന്നംു കുട്ടികളെ എടുത്ത് സ്‌ക്കൂളില്‍ വിടുന്നത് താനും തിരിച്ച് സ്‌ക്കൂള്‍ വിട്ട ഭാര്യയുമാണ് കൊണ്ടുവരാറ് എന്നാല്‍ ഭാര്യയുമായി പിരിഞ്ഞശേഷം താന്‍ തന്നെയാണ് ഒന്‍പതും പതിനൊന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളേയും സ്‌ക്കൂളില്‍ ആക്കുന്നതും തിരിച്ച് കൊണ്ട് വരുന്നതെന്നംു ഇയാള്‍ വ്യക്തമാക്കുന്നു. അപ്പോഴെല്ലാം തന്റെ മക്കള്‍ തനിക്ക് കെട്ടിപ്പിടിച്ച്് ഉമ്മ നല്‍കാറുണ്ടെന്നും ഇയാള്‍ പറയുന്നു.  സമൂഹം തെറ്റിദ്ധരിച്ചതാണ് ഈ അവസ്ഥക്കു കാരണമെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ തന്റെ ജീവിതത്തില്‍ വളരെ മോശപ്പെട്ടതായിരുന്നെന്നും ഈ സംഭവം തന്നെ വളരെ ദുഃഖത്തിലാക്കിയിരി്കകുകയാണെന്നുമാണ് കെംപ് പറയുന്നത്.

    കഴിഞ്ഞ 12 വര്‍ഷത്തെ മതിപപാണ് ഈ ഒരൊറ്റ സംഭവം കൊണ്ട് ഇല്ലാതായതെന്ന കെംപ് പറഞ്ഞു. 

    തന്റെ ജോലിയെ ഇത് ബാധിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ഇയാള്‍ .

    എന്നാല്‍ പിന്നീട് കൊണ്ടസില# ഇയാളെ ചോദ്യം ചെയ്യുകയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 

    തങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രൊസീഡ്യര്‍ പിന്‍തുടരുന്നുണ്ടെന്നും ഈ സംഭവത്തില്‍ തെറ്റുപറ്റിയതായി കണ്ടെത്തിയെനന്ും നോര്‍ത്ത് യോര്‍ക് ഷെയര്‍ കൗടി കൗണ്‍സില്‍ വക്താവ് അറിയിച്ചു. 

  • പാരീസ് ആക്രമണത്തിന്റെ സൂത്രധാരനായ അബല്‍ഹമീദ് അബൗദിനുവേണ്ടി സെന്റ് ഡെന്നീസിലെ കെട്ടിടത്തില്‍ നടന്ന തിരിച്ചിലിനിടയിലാണ് ഹസ്‌ന പൊട്ടിത്തെറിച്ചത്. 

    പാരീസ് ആക്രമണത്തിന് ശേഷം പാരീസിലുള്ള ചാള്‍സ് ദെ ഗൗല്ലെ വിമാനത്താവളവുംസാമ്പത്തിക പ്രവിശ്യയും ആക്രമിക്കാന്‍ അബൗദ് പദ്ധതിയിട്ടിരുന്നു. ഇതിന് ഇയാള്‍ ഇവരെ ഉപയോഗിക്കാന്‍ പരിപാടിയിട്ടിരുന്നതായും കരുതുന്നു. 

    പക്ഷെ ആക്രമണത്തില്‍ ഹസ്‌നയുടെ പങ്ക്് തെളിഞ്ഞിട്ടില്ല.

     ഹസ്‌നയുെട അമ്മയും സഹോദരനും സഹേദരിയുമാണ് പരാതിയുമായി വന്നിരിക്കുന്നത്. അബൗദില്‍ നിന്നും കുടുംബത്തെ രക്ഷിക്കാനാണ് ഹസ്‌ന ശ്രമിച്ചതെന്നും പാരീസ് ആക്രമണത്തില്‍ ഹസ്‌നക്ക യാതൊരു പങ്കുമില്ല അവര്‍ വനിതാ ചാവേറായിരുന്നില്ല ഭീകരവാദത്തിന്റെ ഇരയായിരുന്നെന്ന്് കുടുംത്തിനു വേണ്ടി കേസ് ഏറ്റെടുത്തിരിക്കുന്ന ഫാബിയന്‍ ദൗമു അറിയിച്ചു. 

    പോലീസ് റെയ്ഡ് നടത്തിയ കെട്ടിടത്തിലെ ജനള്‍ വഴി ഹസ്‌ന ഇതെന്റെ ബോയ് ഫ്രണ്ടല്ലഎന്നിക്കു ര്ഷപ്പെടണം ഇനിക്കു പോകണം എന്നൊക്കെ ുച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

    ഹസ്‌നയുെട മൃതശരീരം വിട്ടുകിട്ടാന്‍ കുടുംബം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  എന്നാല്‍ ഇപ്പോഴും മൃതശരീരം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണെന്നാണ് പൊവീസ് പറയുന്നത്. 

    ചാര്‍ലി ഹെബ്ദോ ആക്രമണത്തിനു ശേഷമാണ് ഹസ്‌ന ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയയ്ാന്‍ തുടങ്ങിയതും മത ചിഹ്നങ്ങളും വസ്ത്രങ്ങളും അണിയാന്‍ തുടങ്ങിയതെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. മാത്രമല്ല ഇസ്ലാമിക് സ്‌റ്റേറ്റ് ഗണ്‍മാന്‍ അമേദി കൗലിബലിയുെട ഭാര്യ ഹയത് ബൗമെദിനെയോട് അനുകമ്പ പ്രകടിപ്പിച്ചിരുന്നതായും സിറിയില്‍ പോയി ഐസിസില്‍ ചേരാനുദ്ദേശിക്കുന്നതായും ഹസ്‌ന വെളിപ്പെടുത്തിയതായി സുഹൃത്തുക്കള്‍ പറയുന്നു. 

    ചകിബ് അക്രൂ വിനൊപ്പമാണ് കെട്ടിടത്തില്‍ പൊലീസ് തിരച്ചിലിനിടയില്‍ ഹസ്‌ന കൊല്ലപ്പെട്ടതെനന്ാണ് പൊലീസ് വ്യക്തമാക്കുന്നത്. 

     25 വയസ്സുകാരനായ ബെല്‍ജിയം മൊറോക്കണ്‍ സ്വദേശി അബു മുജാഹിദ് അല്‍ ബല്‍ജികി പാരീസ് ആക്രമിക്ള്‍ക്കായി ാെരു ട്രീബ്യൂട്ട നടത്തിയതായി ഐസിസ് മാഗസീന്‍ വ്യക്തമാക്കുന്നു.. 1നവംബര്‍ 13 ന് ഫ്രഞ്ച് തലസ്ഥാനത്ത് ബാറിലും റസ്റ്റോറന്റിലും ആക്രമണം നടത്തുന്നതില്‍ ആക്രൂ ഉണ്ടായിരുന്നു. 130 പാരാണ് അന്ന് കൊല്ലപ്പെട്ടത്.

  • ഏകദേശം 150 ഓളം യുവ ശാസ്ത്രജ്ഞരാണ് ഫെയറില്‍ പങ്കെടുക്കുക.

    വിര്‍ച്വല്‍ റിയാലിറ്റി മുതല്‍ കമ്പ്യൂട്ടര്‍ കോഡിംഗ് വരെയുള്ള എന്‍ജിനിയറിംഗ് വിപ്ലവങ്ങളും മറൈന്‍ ബയോളജി മുതല്‍ ബഹിരാകാശം വരെയുള്ള ജീവശാസ്ത്ര മേഖലകളിലും ഈ യുവ ശാസ്ത്രജ്ഞര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. അന്നയുടെ കണ്ടെത്തെലുകള്‍ മികച്ചവയാണെന്നും അന്നയ്ക്ക് ഫൈനലില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നാഷണല്‍ സയന്‍സ് + എന്‍ജിനിയറിംഗ് കോമ്പറ്റീഷന്റെ സംഘാടകനും ബ്രിട്ടീഷ് സയന്‍സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവും ആയ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അന്നയുടെ പേപ്പര്‍ റീജിയണല്‍ തലത്തില്‍ മികച്ച പ്രതികരണമാണ് ഉളവാക്കിയതെന്നും ജഡ്ജസിന് മികച്ച അഭിപ്രായമായിരുന്നു ഇതിനെ കുറിച്ചെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി. പരിപാടിയില്‍ മുന്‍പ് വിജയികളായിട്ടുള്ളവര്‍ക്ക്  ബിബിസിയുടെ ഡ്രാഗണ്‍സ് ഡെന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും സ്‌പോര്‍ട്‌സ് ഇംഗ്ലണ്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരവും ലഭിച്ചിരുന്നു.

  • ചിത്രങ്ങളുടെ പെരുമഴ …വിക്ടര് ജോർജ് സ്മാരക ഫോട്ടോ ഗ്രാഫി മത്സരം  

    യുക്മ സോഷ്യൽ നെറ്റ്‌വർക്ക്  ടീം സങ്കടിപ്പികുന്ന വിക്ടര് ജോർജ്  സ്മാരക ഫോട്ടോഗ്രഫി മത്സരത്തിനു യു കെ യിലെ ഫോട്ടോഗ്രഫി പ്രേമികളുടെ അഭിനന്ദന പ്രവാഹം .  ഏപ്രിൽ 10 നു വിക്ടറിന്റെ ജന്മദിനം ആണ്. ചിത്രങ്ങൾ  ഇതിനോടകം തന്നേയ് നിരവധി പേർ അയെച്ചു കഴിഞ്ഞു ഇനിയും ചിത്രങ്ങൾ അയെക്കാത്തവര്ക്ക്  തിരെഞ്ഞെടുത്ത തങ്ങളുടെ മൂന്നു ചിത്രങ്ങൾ അയെക്കുവാൻ  അടുത്ത ഒരു മാസം കു‌ടി   അവസരം ഉണ്ട് . നിരവധി ആളുകൾ മത്സര ക്രമങ്ങളും നിയമാവലിയും   അറിയുവാൻ  ഫോണ്‍ വഴിയും മെയിൽ മുഖാന്തിരവും  ടീമുമായി ബന്ധപെട്ടിരുന്നു .വിഷയം സംബന്ധിച്ചു നിരവധി  സംശയങ്ങൾ നിലനില്ക്കുന്നു എന്നതിനാൽ ചില നിർദേശങ്ങൾ  യുക്മ സോഷ്യൽ  നെറ്റ്‌വർക്ക് ടീം അറിയിക്കുവാൻ  താല്പര്യപ്പെടുന്നു 

     വിഷയം കൊടുത്തു കൊണ്ട്  എടുക്കുന്ന ചിത്രങ്ങളുടെ അനതി ഗംഭീരം ആയ പ്രാധാന്യം ഒതുക്കുന്നത്‌ ശരിയല്ല എന്നുള്ളത് കൊണ്ടും , വിവിധ  നിശ്ചല    ഫോട്ടോഗ്രഫെറുമാ ർ  

         അവരുടെ  പ്രവർത്തന ആസ്വാദന സ്വത്രന്ത്യതെയ് ഇത്തരത്തിൽ ഒരു വിഷയം കൊടുത്തു നിജപ്പെടുതുന്നത് ശരിയല്ല എന്നുള്ളത് കൊണ്ടുമാണ് ചിത്രങ്ങൾ   എടുക്കുനതിനു കൃത്യമായ വിഷയം തരാതിരുന്നത്  എന്ന് യുക്മ സോഷ്യൽ നെറ്റ്‌വർക്ക് ടീം അറിയിച്ചു .നിങ്ങള്ക്ക്   ഇഷ്ടപ്പെടുന്ന ഏതു   ചിത്രങ്ങളും ആയേക്കാം, വാർത്ത‍ പ്രാധാന്യം നിറഞ്ഞതോ  വ്യത്യസ്തമോ  ആയ ചിത്രങ്ങൾ അയെക്കാവുന്നതാണ് .  നാട്ടിലുള്ള വിക്ടറിന്റെ സുഹൃതുകളുടെയ് സഹായത്തോടെ  

    വിധി നിര്നയിക്കുവാൻ നേരെത്തെ തന്നേയ് തീരുമാനിച്ചിരുന്നു . ചിത്രങ്ങൾ അയെച്ചു കൊടുക്കുമ്പോൾ  നിങ്ങളുടെ പേരും മേൽവിലാസം  ഫോണ്‍ നംബർ  എന്നിവ നല്കാൻ  മറക്കരുതേ . നിങ്ങളുടെ  ചിത്രങ്ങൾ എന്തും ആകട്ടെ അത് ഞങ്ങള്ക്ക്  ഈ    uukmafb@gmail.com എന്ന മെയിലിൽ  ഞങ്ങള്ല്ക് അയെച്ചു തരു   

    ചിത്രങ്ങളിൽ ഒരു തരത്തില ഉള്ള  എഡിറ്റിങ്ങും പാടില്ല . 

    നിങ്ങൾ അയെക്കുന്ന ചിത്രങ്ങൾ ഏതു 

    പിക്സെൽസ് ആണെങ്കിലും അയെക്കാവുന്നതാണ് . നിങ്ങല്ല്ക് നിങ്ങളുടെ കൈവശമുള്ള ഏതു തരാം ക്യാമറയും ഉപയോഗികവുന്നതാണ് .

    എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴിയും , യുക്മ ന്യൂസ്‌ മുഖേനയും , പ്രദർശിപികുവാൻ  സാധിക്കും . ഇപ്പോൾ നാട്ടിലെ ഒരു പ്രമുഖ പത്രവുമായി ബന്ധപെട്ടു ചിത്രങ്ങൾ പബ്ലിഷ് ചെയുവാൻ കഴിയുമോ എന്നാ ശ്രമത്തിലാണ് സോഷ്യൽ മീഡിയ ടീം . ഏവരുടെയും സഹകരണം പുതുമയാർന്ന പരിപാടിയുമായി ബന്ധപെട്ടു ഉണ്ടാകേണം എന്ന് യുക്മ പ്രസിഡന്റ്‌   ഫ്രാൻസിസ് മാത്യു അഭ്യര്തിച്ചു . മത്സരങ്ങല്ക്  എല്ലാ ആശംസയും നേരുന്നതായി യുക്മ സെക്രടറി സജിഷ് ടോം അറിയിച്ചു   

            യുക്മ ന്യുസിൽ സമ്മാനാർഹം ആയ ചിത്രങ്ങൾ അടികുറിപ്പുകളോടെ പേര് വിവരങ്ങൾ ഉള്പെടുത്തി പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്ന, നിങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങളിൽ നിന്നും കലാമുല്യം ഉള്ളവയെന്നു നിങ്ങൾ കരുതുന്ന മൂന്നു ചിത്രങ്ങൾ ഞങ്ങള്ക്ക് അയെച്ചു തരു . സമ്മാനാർഹം അയ ചിത്രങ്ങള്ക്ക് 251 പൌണ്ട് കാഷ് പ്രൈസ് ഉണ്ടായിരിക്കും , സോഷ്യൽ നെറ്റ്വർക്ക് പേജ് ന്റെ പ്രചരണം ലക്ഷ്യമാകി സങ്കടിപ്പിക്കുന്ന മത്സരം നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു . ചിത്രങ്ങൾ അയേക്കേണ്ട വിലാസം 

    നിങ്ങൾ ചിത്രങ്ങൾ അയെക്കേണ്ട. ഇമെയിൽ …

    uukmafb@gmail.കോം  

    ഫേസ് ബുക്ക്‌  പേജ് പ്രചരണാർത്ഥം നടത്തുന്ന മത്സരം  ആയതിനാൽ 

     യുക്മ ഫേസ് ബുക്ക്

    www.facebook.com/uukma.org

    അഡ്രെസ്സിൽനിങ്ങൾ നിങ്ങളുടെ ലൈക്‌ (like) ചേര്ക്കു . യുക്മയുടെ അറിയിപ്പുകൾ , അഭ്യർഥനകൾ ,തുടങ്ങി എല്ലാ കാര്യങ്ങളും നിങ്ങളുടെ കൈകളിൽ      

     എത്തുവാൻ യുക്മയുടെ മുഖപുസ്തക പേജിൽ അണി  ചേരണം എന്ന് സോഷ്യൽ നെറ്റ്‌വർക്ക് ടീം അഭ്യര്തിച്ചു 

  • ഏകദേശം 150 ഓളം യുവ ശാസ്ത്രജ്ഞരാണ് ഫെയറില്‍ പങ്കെടുക്കുക.

    ഏകദേശം 150 ഓളം യുവ ശാസ്ത്രജ്ഞരാണ് ഫെയറില്‍ പങ്കെടുക്കുക.

    വിര്‍ച്വല്‍ റിയാലിറ്റി മുതല്‍ കമ്പ്യൂട്ടര്‍ കോഡിംഗ് വരെയുള്ള എന്‍ജിനിയറിംഗ് വിപ്ലവങ്ങളും മറൈന്‍ ബയോളജി മുതല്‍ ബഹിരാകാശം വരെയുള്ള ജീവശാസ്ത്ര മേഖലകളിലും ഈ യുവ ശാസ്ത്രജ്ഞര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. അന്നയുടെ കണ്ടെത്തെലുകള്‍ മികച്ചവയാണെന്നും അന്നയ്ക്ക് ഫൈനലില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നാഷണല്‍ സയന്‍സ് + എന്‍ജിനിയറിംഗ് കോമ്പറ്റീഷന്റെ സംഘാടകനും ബ്രിട്ടീഷ് സയന്‍സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവും ആയ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അന്നയുടെ പേപ്പര്‍ റീജിയണല്‍ തലത്തില്‍ മികച്ച പ്രതികരണമാണ് ഉളവാക്കിയതെന്നും ജഡ്ജസിന് മികച്ച അഭിപ്രായമായിരുന്നു ഇതിനെ കുറിച്ചെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി. പരിപാടിയില്‍ മുന്‍പ് വിജയികളായിട്ടുള്ളവര്‍ക്ക്  ബിബിസിയുടെ ഡ്രാഗണ്‍സ് ഡെന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും സ്‌പോര്‍ട്‌സ് ഇംഗ്ലണ്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരവും ലഭിച്ചിരുന്നു.

  • പാരീസ് ആക്രമണത്തിന്റെ സൂത്രധാരനായ അബല്‍ഹമീദ് അബൗദിനുവേണ്ടി സെന്റ് ഡെന്നീസിലെ കെട്ടിടത്തില്‍ നടന്ന തിരിച്ചിലിനിടയിലാണ് ഹസ്‌ന പൊട്ടിത്തെറിച്ചത്. 

    പാരീസ് ആക്രമണത്തിന്റെ സൂത്രധാരനായ അബല്‍ഹമീദ് അബൗദിനുവേണ്ടി സെന്റ് ഡെന്നീസിലെ കെട്ടിടത്തില്‍ നടന്ന തിരിച്ചിലിനിടയിലാണ് ഹസ്‌ന പൊട്ടിത്തെറിച്ചത്. 

    പാരീസ് ആക്രമണത്തിന് ശേഷം പാരീസിലുള്ള ചാള്‍സ് ദെ ഗൗല്ലെ വിമാനത്താവളവുംസാമ്പത്തിക പ്രവിശ്യയും ആക്രമിക്കാന്‍ അബൗദ് പദ്ധതിയിട്ടിരുന്നു. ഇതിന് ഇയാള്‍ ഇവരെ ഉപയോഗിക്കാന്‍ പരിപാടിയിട്ടിരുന്നതായും കരുതുന്നു. 

    പക്ഷെ ആക്രമണത്തില്‍ ഹസ്‌നയുടെ പങ്ക്് തെളിഞ്ഞിട്ടില്ല.

     ഹസ്‌നയുെട അമ്മയും സഹോദരനും സഹേദരിയുമാണ് പരാതിയുമായി വന്നിരിക്കുന്നത്. അബൗദില്‍ നിന്നും കുടുംബത്തെ രക്ഷിക്കാനാണ് ഹസ്‌ന ശ്രമിച്ചതെന്നും പാരീസ് ആക്രമണത്തില്‍ ഹസ്‌നക്ക യാതൊരു പങ്കുമില്ല അവര്‍ വനിതാ ചാവേറായിരുന്നില്ല ഭീകരവാദത്തിന്റെ ഇരയായിരുന്നെന്ന്് കുടുംത്തിനു വേണ്ടി കേസ് ഏറ്റെടുത്തിരിക്കുന്ന ഫാബിയന്‍ ദൗമു അറിയിച്ചു. 

    പോലീസ് റെയ്ഡ് നടത്തിയ കെട്ടിടത്തിലെ ജനള്‍ വഴി ഹസ്‌ന ഇതെന്റെ ബോയ് ഫ്രണ്ടല്ലഎന്നിക്കു ര്ഷപ്പെടണം ഇനിക്കു പോകണം എന്നൊക്കെ ുച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

    ഹസ്‌നയുെട മൃതശരീരം വിട്ടുകിട്ടാന്‍ കുടുംബം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  എന്നാല്‍ ഇപ്പോഴും മൃതശരീരം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണെന്നാണ് പൊവീസ് പറയുന്നത്. 

    ചാര്‍ലി ഹെബ്ദോ ആക്രമണത്തിനു ശേഷമാണ് ഹസ്‌ന ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയയ്ാന്‍ തുടങ്ങിയതും മത ചിഹ്നങ്ങളും വസ്ത്രങ്ങളും അണിയാന്‍ തുടങ്ങിയതെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. മാത്രമല്ല ഇസ്ലാമിക് സ്‌റ്റേറ്റ് ഗണ്‍മാന്‍ അമേദി കൗലിബലിയുെട ഭാര്യ ഹയത് ബൗമെദിനെയോട് അനുകമ്പ പ്രകടിപ്പിച്ചിരുന്നതായും സിറിയില്‍ പോയി ഐസിസില്‍ ചേരാനുദ്ദേശിക്കുന്നതായും ഹസ്‌ന വെളിപ്പെടുത്തിയതായി സുഹൃത്തുക്കള്‍ പറയുന്നു. 

    ചകിബ് അക്രൂ വിനൊപ്പമാണ് കെട്ടിടത്തില്‍ പൊലീസ് തിരച്ചിലിനിടയില്‍ ഹസ്‌ന കൊല്ലപ്പെട്ടതെനന്ാണ് പൊലീസ് വ്യക്തമാക്കുന്നത്. 

     25 വയസ്സുകാരനായ ബെല്‍ജിയം മൊറോക്കണ്‍ സ്വദേശി അബു മുജാഹിദ് അല്‍ ബല്‍ജികി പാരീസ് ആക്രമിക്ള്‍ക്കായി ാെരു ട്രീബ്യൂട്ട നടത്തിയതായി ഐസിസ് മാഗസീന്‍ വ്യക്തമാക്കുന്നു.. 1നവംബര്‍ 13 ന് ഫ്രഞ്ച് തലസ്ഥാനത്ത് ബാറിലും റസ്റ്റോറന്റിലും ആക്രമണം നടത്തുന്നതില്‍ ആക്രൂ ഉണ്ടായിരുന്നു. 130 പാരാണ് അന്ന് കൊല്ലപ്പെട്ടത്.

  • സ്‌കൂളില്‍ വിടാന്‍ നേരം പെണ്‍മക്കളെ ഉമ്മ നല്‍കി  യാത്രനല്‍കിയ ടാക്‌സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

    സ്‌കൂളില്‍ വിടാന്‍ നേരം പെണ്‍മക്കളെ ഉമ്മ നല്‍കി  യാത്രനല്‍കിയ ടാക്‌സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

    മകളെ സ്‌ക്കൂളില്‍ വിടാന്‍ നേരം ഉമ്മ നല്‍കിയതിന് ടാക്‌സി ഡ്രൈവര്‍ക്ക് ആറ് ദിവസത്തെ സസ്‌പെന്‍ഷന്‍. 

     നോര്‍ത്ത് യോര്‍ക് ഷെയറിലെ അറുപതുകരാനായ ചോമി കെംപിനാണ്  സസ്‌പെമന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ഇയാള്‍ക്ക് കുട്ടികളെ കൊണ്ട് വിടാനുള്ള അനുമതി നല്‍കാത്തതിനാലാണ് സസ്‌പെന്‍ഷന്‍ നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. 

    പിക്കെറിങ് ജൂനിയര്‍ സ്‌ക്കൂളില്‍ തന്റെ രണ്ടു പെണ്‍കുട്ടികളെ ഇറക്കിയ ശേഷകെട്ടിപ്പിടിച്ച ഉമ്മനല്‍കാറുണ്ട് എന്നാല്‍ സ്സപെന്‍ഷന് എന്തിനാണ് കിട്ടിയതെന്ന സഹപ്രവര്‍ത്തകരില്‍ നിന്നാണ് അറിഞ്ഞതെന്നാണ് കിംപ് പറയുന്നത്. ഗ്രമാത്തില്‍ നിന്നംു കുട്ടികളെ എടുത്ത് സ്‌ക്കൂളില്‍ വിടുന്നത് താനും തിരിച്ച് സ്‌ക്കൂള്‍ വിട്ട ഭാര്യയുമാണ് കൊണ്ടുവരാറ് എന്നാല്‍ ഭാര്യയുമായി പിരിഞ്ഞശേഷം താന്‍ തന്നെയാണ് ഒന്‍പതും പതിനൊന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളേയും സ്‌ക്കൂളില്‍ ആക്കുന്നതും തിരിച്ച് കൊണ്ട് വരുന്നതെന്നംു ഇയാള്‍ വ്യക്തമാക്കുന്നു. അപ്പോഴെല്ലാം തന്റെ മക്കള്‍ തനിക്ക് കെട്ടിപ്പിടിച്ച്് ഉമ്മ നല്‍കാറുണ്ടെന്നും ഇയാള്‍ പറയുന്നു.  സമൂഹം തെറ്റിദ്ധരിച്ചതാണ് ഈ അവസ്ഥക്കു കാരണമെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ തന്റെ ജീവിതത്തില്‍ വളരെ മോശപ്പെട്ടതായിരുന്നെന്നും ഈ സംഭവം തന്നെ വളരെ ദുഃഖത്തിലാക്കിയിരി്കകുകയാണെന്നുമാണ് കെംപ് പറയുന്നത്.

    കഴിഞ്ഞ 12 വര്‍ഷത്തെ മതിപപാണ് ഈ ഒരൊറ്റ സംഭവം കൊണ്ട് ഇല്ലാതായതെന്ന കെംപ് പറഞ്ഞു. 

    തന്റെ ജോലിയെ ഇത് ബാധിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ഇയാള്‍ .

    എന്നാല്‍ പിന്നീട് കൊണ്ടസില# ഇയാളെ ചോദ്യം ചെയ്യുകയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 

    തങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രൊസീഡ്യര്‍ പിന്‍തുടരുന്നുണ്ടെന്നും ഈ സംഭവത്തില്‍ തെറ്റുപറ്റിയതായി കണ്ടെത്തിയെനന്ും നോര്‍ത്ത് യോര്‍ക് ഷെയര്‍ കൗടി കൗണ്‍സില്‍ വക്താവ് അറിയിച്ചു. 

  • തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കേടായതായി റിപ്പോര്‍ട്ട്

    തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കേടായതായി റിപ്പോര്‍ട്ട്

    തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കേടായതായി റിപ്പോര്‍ട്ടുകള്‍. പതിനേഴ് സെക്കന്‍ഡ് നേരത്തേക്ക് തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലഘിച്ചുവെന്ന് ആരോപിച്ചാണ് തുര്‍ക്കി റഷ്യയുടെ സു-24 വിമാനം വെടിവെച്ചിട്ടത്. നവംബര്‍ 24 നായിരുന്നു സംഭവം. എന്നാല്‍ വിമാനം തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് റഷ്യയുടെ വദം. 

    സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഡാറ്റാകള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി റഷ്യ ക്ഷണിച്ചിരുന്നെങ്കിലും ബ്രിട്ടന്റേയും ചൈനയുടേയും വിദഗ്ദ്ധര്‍ മാത്രമാണ് ക്ഷണം സ്വീകരിച്ചത്. ബ്രിട്ടന്റേയും ചൈനയുടേയും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ലാബില്‍ വച്ച് റഷ്യന്‍ എന്‍ജീനിയര്‍മാര്‍ സീല്‍ ചെയ്ത ബ്ലാക്ക് ബോക്‌സ് പൊട്ടിച്ച് ഡാറ്റാ റിക്കോര്‍ഡറിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ ടെലിവിഷന്‍ തത്സമയം സംപ്രേഷണം ചെയ്തു. 

    യുകെയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മറ്റ് മിലിട്ടറി ചീഫുമാര്‍ക്ക് ഇതിന്റെ വീഡിയോ ലിങ്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഫ്‌ളൈറ്റ് റിക്കോര്‍ഡറില്‍ നിന്നുള്ള ഡാറ്റാകള്‍ തിങ്കളാഴ്ച തന്നെ ക്രൈംലിന്‍ പുറത്ത് വിട്ടിരുന്നു. ഇതില്‍ റഷ്യന്‍ വിമാനം സിറിയന്‍ അതിര്‍ത്തി ലംഘിച്ച് തുര്‍ക്കിയിലേക്ക് കടന്നതായി സൂചനകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇതിലെ ചില മെമ്മറികാര്‍ഡുകള്‍ക്ക് ഫ്‌ളൈറ്റ് തകര്‍ന്നപ്പോള്‍ കേട് സംഭവിച്ചതായി അഭ്യൂഹങ്ങളുണ്ട്. കേടായ മെമ്മറികാര്‍ഡിലെ വിവരങ്ങള്‍ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ച് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷനില്‍ ചില ഭാഗങ്ങള്‍ കാണാനില്ലെന്നും റഷ്യന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തലവന്‍ നികോലായ് പ്രിമാക് ചൂണ്ടിക്കാട്ടി. 

    തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിന് നഷ്ടപരിഹാരം നല്‍കാന്‍ തുര്‍ക്കി ബാധ്യസ്ഥമാണെന്ന് കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന റഷ്യന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് തുര്‍ക്കി നിഷേധിച്ചു. സംഭവത്തില്‍ മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ ഒരുക്കമല്ലെന്ന് തുര്‍ക്കി അറിയിച്ചു.

  • തൊഴില്‍ ഒരു തലവേദനയാകുന്നോ?  ജോലി ബ്രിട്ടനിലെ തൊഴിലാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതായി പഠനം

    തൊഴില്‍ ഒരു തലവേദനയാകുന്നോ?  ജോലി ബ്രിട്ടനിലെ തൊഴിലാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതായി പഠനം

    തൊഴിലിടങ്ങള്‍ തൊഴിലാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതായി പഠനം.  യുകെയിലെ തൊഴിലാളികളില്‍ പകുതിയിലധികം പേരും ഏതെങ്കിലും ഒരു വിധത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെന്ന് പഠനം. ബ്രിട്ടനിലെ തൊഴിലാളികളില്‍ പകുതിയോളം പേര്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലിലൊരാള്‍ക്ക് വിഷാദരോഗമുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

    മാനസികാരോഗ്യം തകരാറിലാകുന്നത് ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്നു. മാനസിക പിരുമുറുക്കത്തില്‍ നിന്ന് മോചിതരാകാനായി പത്ത് ശതമാനത്തോളം ആളുകള്‍ ഒരു മാസത്തില്‍ അധികം എടുക്കുമ്പോള്‍ അഞ്ച് ശതമാനത്തിലധികം പേര്‍ ആറ് മാസത്തോളമെടുക്കുന്നു. ജോലി അന്തരീക്ഷമാണ് പലരുടേയും മാനസിക സന്തുലിതാവസ്ഥ തെറ്റിയ്ക്കുന്നത്. ജോലി സ്ഥലം തങ്ങളുടെ മാനസികാരോഗ്യത്തെ നെഗറ്റീവായ സ്വാധീനിക്കുന്നതായി അഞ്ചില്‍ ഒരാള്‍ വീതം പരാതിപ്പെടുന്നു. സമ്മര്‍ദ്ദം, ജോലിഭാരം, നീണ്ട ജോലി സമയം എന്നിവയാണ് പലരുടേയും മാനസിക സന്തുലനം തെറ്റിക്കുന്നത്.